Posts

Showing posts from December, 2017

നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ

Image
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. നെല്ലിക്കയുടെ ചില പ്രധാന ഔഷധ ഉപയോഗങ്ങൾ : 1. ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും. 2. നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറികിട്ടും. 3. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്. 4. ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്

വീട്ടുവളപ്പിലൊരു കാന്താരി

Image
വീട്ടുവളപ്പിലൊരു കാന്താരി ---------------------------------------- പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ക

ഉറക്കത്തിൽ നിങ്ങള്ക്ക് സംഭവിക്കുന്നത്

Image
ഉറക്കം   ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്.  ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംബാദിചാലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്.  ഇവിടെ ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള ആര്‍ക്കും മനസിലാകും. മനുഷ്യന്‍ ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്ഷം ഉറങ്ങുന്നു, എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.  മരണത്തെ പലര്‍ക്കും ഭയമാ

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍

Image
വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍ പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നുകേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍   സുലഭമായി ലഭിച്ചിരുന്നതുംഎന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചുംഅവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളംഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെയാണ് ഇവിടെപരിചയപ്പെടുത്തുന്നത്. ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്

ഇത്ര അപമാനിക്കാന്‍ താന്‍ എന്തു ചെയ്തു..? മോഡിയുടെ ഈ ചോദ്യത്തിന് വൈറലായി യുവാവിന്റെ 22 ഉത്തരങ്ങള്‍

Image
ഇത്ര അപമാനിക്കാന്‍ താന്‍ എന്തു ചെയ്തു..? മോഡിയുടെ ഈ ചോദ്യത്തിന് വൈറലായി യുവാവിന്റെ 22 ഉത്തരങ്ങള്‍ സൂറത്ത്: വാക് പോരുകള്‍ അവസാനിക്കുന്നു, ഗുജറാത്തിലെ ജനങ്ങള്‍ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുകയാണ്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പ്രചരണ പോരുകളില്‍ നിറഞ്ഞാടിയപ്പോള്‍ പ്രധാനമന്ത്രിയും ഒട്ടും പിന്നോട്ട് പോയില്ല. അദ്ദേഹം ഡല്‍ഹിയില്‍ നിന്നും മെനക്കെട്ട് ഗുജറാത്തില്‍ എത്തുകയും ജന്മനാട്ടിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുകയും റാലികളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രചരണ പ്രസംഗത്തിനിടയില്‍ മോഡി കോണ്‍ഗ്രസിന് നേരെ എറിഞ്ഞ ചോദ്യത്തിന് ഒരാള്‍ ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന 22 മറുപടികളാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇത്ര അപമാനിക്കാന്‍ താന്‍ എന്തു ചെയ്തു’ എന്ന ചോദ്യത്തിന് 22 ഉത്തരങ്ങളുടെ ഒരു ചെറിയ പട്ടിക ഇങ്ങിനെ പോകുന്നു എന്ന തലക്കെട്ടില്‍ ഈ വാര്‍ത്തയുടെ ചിത്രത്തിനൊപ്പമാണ് ദേവ്ദന്‍ ചൗധരി എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1. പണ നിയന്ത്രണത്തിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തില്ലേ. അതിന്റെ ഉ

18 മാസം തലയില്ലാതെ ജീവിച്ച ഒരു കോഴി!!!

Image
കോഴി ഒരു പ്രേതമായി ആണോ ജീവിച്ചത്??? കഥ തുടങ്ങി, എഴുപതു വർഷങ്ങള്‍ക്കു മുമ്പ് കോളറാഡോയിൽ ഒരു കർഷകൻ തന്റെ കോഴിയെ അറുത്തു. പക്ഷേ തല തെറിച്ചുപോയെങ്കിലും കോഴി ചത്തില്ല. പതിനെട്ടു മാസം ആ കോഴി തലയില്ലാതെ ജീവിച്ചു. കേൾക്കുമ്പോൾ പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം യഥാർത്ഥത്തിൽ നടന്നതു തന്നെയാണ്. തലയില്ലാതെ ജീവിച്ച ആ കോഴിയെവച്ച് ആ കർഷകൻ നേടിയത് കോടികളാണ്. എ​ന്തിനധികം വിക്കിപീഡിയയിൽ വരെ ഈ അദ്ഭുതകോഴിയ്ക്കു വേണ്ടിയൊരു പേജ് പിറന്നു. മൈക് ദ ഹെഡ്‌ലെസ് ചിക്കൻ എന്നായിരുന്നു ആ പേജിന്റെ പേര്. പക്ഷേ സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മൈക് എങ്ങനെയാണ് തലയില്ലാതെ അത്രയുംനാൾ ജീവിച്ചതെന്നു മാത്രം രഹസ്യമായി തുടർന്നിരുന്നു. രഹസ്യങ്ങുടെ ചുരുളഴിയണമെങ്കിൽ മൈക്ക് എന്ന കോഴിയുടെ കഥ മുഴുവൻ അറിയണം. ശിരസ്സില്ലാത്ത മൈക്ക്"(Mike the Headless Chicken’/April 1945 – March 1947))എന്ന പേരില്‍ വ്യാന്‍ഡോട്ട് ഇനത്തില്‍പ്പെട്ട(Wyandotte chicken)ഈ അമേരിക്കന്‍ കോഴി ലോകപ്രശസ്തനായത്. തല ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും "ഒരു തരി മസ്തിഷ്‌ക്കത്തിന്റെ", അതായത് മസ്തിഷ്‌ക്ക കാണ്ഡത്തിന്റെ(brain stem)

നെൽ‌സൺ മണ്ടേല

Image
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല (ഇംഗ്ലീഷ്: Nelson Rolihlahla Mandela, ജനനം 1918 ജൂലൈ 18 - മരണം:2013 ഡിസംബർ 5).[1] തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരന

ഗ്രീൻലൻഡ് സ്രാവുകൾ

Image
:ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകൾ : - നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ളവ. ഗ്രീൻലൻഡ് സമുദ്രത്തിൻെറ ആഴങ്ങളിൽ 400-ഓളം വർഷത്തെ ഓർമ്മകളും പേറി ജീവിക്കുന്ന ഗ്രീൻലൻഡ് സ്രാവുകൾ അഥവാ ഗ്രേ സ്രാവുകളാണ് നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യമുള്ള ജീവികൾ. ഗ്രീൻലൻഡ് സ്രാവുകളുടെ ആയുസ്സിൻെറ രഹസ്യം കണ്ടെത്താനായി ആർട്ടിക്-അറ്റ്ലാൻറിക് സമുദ്രത്തിൽ മാത്രം കാണപ്പെടുന്ന ഇവയുടെ പിറകെയാണ് ഗവേഷകരിപ്പോൾ. ഗ്രേ സ്രാവുകളുടെ ആയുർദൈർഘ്യത്തിനു സഹായിക്കുന്ന വിശിഷ്ട ജീനുകൾ മാപ്പിങ് നടത്തി കണ്ടെത്താനുള്ള ജനിതക പഠനത്തിൽ ആർട്ടിക് യൂണിവേഴ്സിറ്റി ഓഫ് നോർവേയിലെ വിദഗ്ധർ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഇതിൻെറ ഭാഗമായി കടലിൻെറ അടിത്തട്ടിൽ കണ്ടെത്തിയ സ്രാവുകളുടെ ചിറകിൻെറ വളരെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് ജനിതക സാമ്പിളുകളും ശേഖരിച്ചു. ഇവയെ പിന്നീട് പിന്തുടർന്ന് കണ്ടെത്താനായി ടാഗ് ചെയ്താണ് വിട്ടിരിക്കുന്നത്. ഏകദേശം 100 ഗ്രീൻലൻഡ് സ്രാവുകളിൽ നിന്നും ശേഖരിച്ച DNA-കളിൽ നിന്നും ഒരു ജീനോം ഗവേഷകർ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. (ജനിതക പദാര്‍ത്ഥമായ DNA-യുടെ ആകെ തുകയാണ് ജീനോം) ഡെന്മാർക്ക്, ഗ്രീൻലൻഡ്, US,

ഹാനിബാളിൻെറ ആനകൾ

Image
പുരാതന പാശ്ചാത്യ സേനാനായകരിൽ അഗ്രഗണ്യനായാണ് ഹാനിബാളിനെ (Hannibal Barca BCE247-181 ) വിലയിരുത്തപ്പെടുന്നത് . അക്കാലത്തെ റോമാ സാമ്രാജ്യത്തിനു വെല്ലുവിളി ഉയർത്തിയ കർത്തേജിന്റെ സർവ സൈന്യാധിപനായിരുന്നു ഹാനിബാൾ ബാർക.ഫിനീഷ്യൻ നാവികർ ഉത്തര ആഫ്രിക്കയിലെ മെഡിറ്ററേനിയൻ തീരത്തു സ്ഥാപിച്ച നഗരമായിരുന്നു കാർത്തേജ് .നാവിക വിദ്യയിൽ അദ്വിതീയരായിരുന്നു ഫിനീഷ്യർ .കച്ചവടത്തിലൂടെ ഫിനീഷ്യൻ നാവികർ സമ്പാദിച്ച ധനം കർത്തേജിലേക്ക് ഒഴുകിയപ്പോൾ കാർത്തേജ് സമ്പന്നമായി ബി സി ഇ മൂന്നാം ശതകത്തിൽ റോമിനെ വെല്ലുന്ന പ്രൗഢി കർത്തേജിനു കൈവന്നു . . രണ്ടു വൻശക്തികൾ ഒരേ മേഖലയിൽ നിലനിൽക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ ഉരസലുകൾ റോമും കാർത്തേജ്ഉം തമ്മിലുള്ള മഹായുദ്ധങ്ങളായി പരിണമിച്ചു .പ്യൂണിക് യുദ്ധങ്ങൾ (Punic Wars )എന്നാണ് അവ അറിയപ്പെടുന്നത് .ആനകൾ അടങ്ങുന്ന ഒരു വൻപടയുമായി ഒന്നര ദശാബ്ദമാണ് ഹാനിബാൾ റോമാ സാമ്രാജ്യത്തെ വിറപ്പിച്ചത് .ആനകളടങ്ങുന്ന വൻപടയുമായി ദുർഗമമായ ആൽപ്സ് പര്വതനിരയിലൂടെ റോമിനെ പിറകിൽനിന്നും ആക്രമിക്കാൻ ഹാനിബാൾ നടത്തിയ പടനീക്കം ഹാനിബാളിന്റെ സൈന്യത്തിലെ ആനകൾ എവിടെനിന്നാണ് വന്നത് എന്ന ചോദ്യം നൂറ്റാണ്ടുകളായി ചരിത്രകാ

moving rocks.....ചലിക്കുന്ന പാറകുട്ടങള്‍...

Image
ഈ അടുത്ത കാലം വരെ മനുഷ്യന് പിടി തരാതിരുന്ന ഒരു രഹസ്യമുണ്ട് അതാണ് ചലിക്കുന്ന പാറകള്‍...അഥവാ യാത്ര ചെയ്യുന്ന കല്ലുകള്‍...പ്രേതഭാതയാണെന്നു ചിലരും ഏലിയന്‍ ഇടപെടലാണെന്നു മറ്റു ചിലരും തോന്നലാണെന്നു വേറെ കൂട്ടരും..പലരും പലരും പലവട്ടം ശ്രമിച്ചീട്ടും ഇതിന്റെ ചുരുളഴിഞില്ല...അമേരിക്കയിലെ ഡെത്ത് വാലിയിയിലാണ് ഇത് അരങേറുന്നത്..2014 ല്‍ ചലിക്കുന്ന പാറകളുടെ രഹസ്യം കണ്ടെത്തി... മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യോതൊരു ഇടപെടലുമില്ലാതെ തന്നെ പാറകൾ ദീർഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ്‌ പാറകളുടെ ചലനം അല്ലെങ്കിൽ ഒഴുകുന്ന കല്ലുകൾ.അമേരിക്കയിലെ ഡെത്ത് വാലി,റൈസ്‌ട്രാക്ക് പ്ലായ്സ് എന്നിവിടങ്ങളിൽ കാണുന്ന ഈ പ്രതിഭാസം നിരവധി പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. കല്ലുകളുടെ ഈ ചലനത്തിന്‌ പിന്നിലുള്ള ശക്തിയെ 2014 വരെ മനസ്സിലാക്കാനായിരുന്നില്ല. ഇതൊരു ഗവേഷണ വിഷയമായി തുടരുകയായിരുന്നു. ഒരു സംഘം ശ്രാസ്ത്രജ്ഞർ, 2014 ആഗസ്റ്റിൽ ഒരോ രണ്ട് വർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ മാത്രമേ റൈസ്‌ട്രാക്കിലെ കല്ലുകൾ ചലിക്കുകയുള്ളൂ. കല്ലുകൾ നീങ്ങുന്ന പ്രത്യേക പാതയും മൂന്ന് നാല്‌ വർഷങ്ങൾക്കുള്ളിലാണ്‌ രൂപാന്തരം പ്രാപിക്

അനാക്കൊണ്ട

Image
സാഹിത്യത്തിലും സിനിമയിലും അനാക്കൊണ്ടയെ ചിത്രീകരിച്ചിരിക്കുന്നത്‌ മനുഷ്യനെ ജീവനോടെ തിന്നുന്ന ഭയാനക ജീവിയായാണ്‌. 1997ലാണ്‌ ആദ്യമായി അനക്കൊണ്ട പരമ്പരയില്‍ പെട്ട ആദ്യ ഹോളിവുഡ്‌ സിനിമ പുറത്തിറങ്ങിയത്‌. അന്നുമുതലാണ്‌ നമ്മളില്‍ ഭൂരിഭാഗവും അനാക്കൊണ്ടയെക്കുറിച്ച്‌ അറിഞ്ഞതും. ചിന്തിച്ചതും. സാഹിത്യത്തിലും അനാക്കൊണ്ടയുടെ ചിത്രീകരണം അനുവാചകന്റെ ചങ്കിടിപ്പേറ്റുന്നതാണ്‌. മാത്യാസ്‌ ബ്രാഡ്‌ലിയുടെ `അനാക്കൊണ്ടാസ'്‌ എന്ന നോവല്‍ അതിന്‌ ഒന്നാം തരം ഉദാഹരണമാണ്‌. ഹൊറേസിയോ ഓറിഗോയുടെ ചെറുകഥയായ `ദ റിട്ടേണ്‍ ഓഫ്‌ അനക്കൊണ്ട'യും വായനക്കാരനെ ഭയചകിതനാക്കുന്നതാണ്‌. പാന്വുകളുടെ ഗണത്തിലെ ഈ രാജാധിരാജനെക്കുറിച്ച്‌ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്‌ ഇത്തരത്തിലുള്ള കേട്ടറിവും കണ്ടറിവും മാത്രമേ ഉള്ളൂ. ഇവ ഇന്ത്യയില്‍ എവിടെയും ഇല്ലായെന്നര്‍ഥം. അതുകൊണ്ടു തന്നെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൃഗശാലാ അധികൃതരും മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനിലെ അധികൃതരും തമ്മില്‍ ഉണ്ടാക്കിയ അനക്കൊണ്ട കരാര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നതാണ്‌. കൊളംബോയിലെ മൃഗശാലയില്‍ അധികമുള്ള അനാക്കൊണ്ടകളെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല

വിയറ്റ്‌നാം യുദ്ധകാലത്ത് നഗ്‌നയായി ഓടേണ്ടിവന്ന പെണ്‍കുട്ടി

Image

വിയറ്റ്നാം യുദ്ധം

Image
കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1 959 മുതൽ ഏപ്രിൽ 30, 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്. രണ്ടാം ഇൻഡോചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും ഇപ്പോഴത്തെ വിയറ്റ്നാമിൽ അമേരിക്കൻ യുദ്ധം എന്ന പേരിലും ഇത് അറിയപ്പെടുന്നു. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും യുണൈറ്റഡ് സ്റ്റേറ്റ്സ് ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു. തെക്കൻ വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിച്ച വിയറ്റ്കോങ് എന്ന കമ്യൂണിസ്റ്റ് സൈന്യം ഈ പ്രദേശത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളോടെ ഗറില്ലാ മുറയിൽ പോരാടി. വൻ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പരമ്പരാഗത രീതിയിലുള്ള യുദ്ധരീതിയാണ് വടക്കൻ വിയറ്റ്നാം സ്വീകരിച്ചത്. വ്യോമസേനാ മേധാവിത്വവും വൻ ആയുധശേഖരവും പ്രയോജനപ്പെടുത്തി തെക്കൻ വിയറ്റ്നാമും അമേരിക്കയും കണ്ടെത്തി നശിപ്പിക്കൽ രീതിയിൽ (search-and-dest

എ കെ 47 ന്റെ കഥ!

Image
റഷ്യന്‍ കരസേനയിലെ ടാങ്ക് കമാന്‍ഡറായിരുന്ന കലോനിഷ്‌കോവിന് 1941ല്‍ നാസികള്‍ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ മാരകമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളുകളില്‍ അന്നോളം നിര്‍മിച്ചവയില്‍ വെച്ച് ഏറ്റവും മികച്ച തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്ത കലോനിഷ്‌കോവിനെ വേട്ടയാടി. കലാനിഷ്‌ക്കോവ് വെറുമൊരു പട്ടാളക്കാരന്‍ മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍, എഴുത്തുകാരന്‍, ആയുധ രൂപകര്‍ത്താവ് എന്നീ നിലകളിലെല്ലാം മികവുതെളിയിച്ച ആളായിരുന്നു. ചെളിയും മഞ്ഞും ഉള്ളിടത്തും ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കണം എന്നദ്ദേഹം ഉറപ്പിച്ചു. രണ്ട് വര്‍ഷത്തെ പരിശ്രമത്തിന് ഒടുവില്‍ കലോനിഷ്‌കോവും സംഘവും തങ്ങളുടെ പുതിയ റൈഫിള്‍ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവര്‍ത്തക തോക്കായിരുന്നു അത്. ആ തോക്കാണ് പിന്നീട് തോക്കുകളുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ട സാക്ഷാൽ A K 47.അവ്‌റ്റോമാറ്റ് കലാനിഷ്‌ക്കോവാ എന്ന റഷ്യന്‍ പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. കഠിനമായ പ്രയത്നത്തിലൂടെ കണ്ടെത്തിയ തന്റെ റിഫൈലിന് അർഹിച്ച അംഗീകാരമോ അഭിനന്ദനമോ ലഭിച്ചില്ല എന്ന് മാത്ര

ഭൂമി

Image
സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി. ലോകം എന്നു നാം വിവക്ഷിക്കുന്നതും ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതും ഭൂമിയെയാണ്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗനഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെ

മരിക്കാൻ വിളിക്കുന്ന വനം

Image
      സൂയിസൈഡ് ഫോറെസ്റ്റ് ഇത് ജപ്പാനില്‍ ഉള്ള ഒരു ഘോര വനം ആണ്. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട്. സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം. ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനപ്രശ്‌നം. ഈ വനത്തില്‍ ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമത്രേ. ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവന്‍ഷന്‍ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരന്‍ പറയുന്ന അനുഭവം എന്താണെന്നു വച്ചാല്‍ ഇവിടെ ഇത് അന്വേഷിക്കാന്‍ കുറച്ചു പോലീസുകാര്‍ പോയെന്നും കൂടെ ഈ കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് .ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവര്‍ത്തിക്കില്ല എന്നുള്ളതാണത്. അതുകൊണ്ട് തന്നെ കാട്ടില്‍ അകപ്പെട്ടാല്‍ പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകള്‍ക്ക് ഒരു പ്രത്യേകത കാണാന്‍ സാധിക്കും. തുങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകള്‍ നിലത്തു ചവ